ആശങ്കള്‍ക്കൊടുവില്‍ കോടതി നല്‍കിയ അനുമതിയുടെ അടിസ്ഥാനത്തില്‍ കര്‍ശന നിയന്ത്രണത്തോടെയാണ് വെടിക്കെട്ട് നടന്നത്. മൂന്ന് തവണയായാണ് വെടിക്കെട്ട് നടത്തുന്നത്. പൂരദിനമായ 28ന് എങ്കക്കാട് ദേശവും ബുധനാഴ്ച പുലര്‍ച്ചെ വടക്കാഞ്ചേരി ദേശവുമാണ് വെടിക്കെട്ട് നടത്തുക.