വേണുഗോപാലിന്റെയും യുവി ജോസിന്റെയും മൊഴികളുടെ പരിശോധനകള്‍ തുടരുകയാണ്. ശിവശങ്കറിന്റെ മൊഴിയില്‍ ലൈഫ് മിഷന്‍ കോഴയിടപാടില്‍ താന്‍ ഒന്നും ചെയ്തില്ലെന്ന വാദം തുടരുകയാണ്. ഇതോടെയാണ് ജോസിനെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയത്. ശിവശങ്കറിനെയും യുവി ജോസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇഡി തീരുമാനിച്ചിരിക്കുന്നത്