News Leader – അഞ്ചു വര്ഷമായി ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലുണ്ടായിരുന്ന ബില് ഇലന്തൂര് നരബലിയെത്തുടര്ന്നാണു പൊടിതട്ടിയെടുത്തത്. അഗ്നിക്കാവടി, കുത്തിയോട്ടം, തൂക്കം തുടങ്ങിയ ആചാരങ്ങള് ബില്ലിന്റെ പരിധിയില്നിന്ന് ഒഴിവാക്കണമെന്നായിരുന്നു നിയമവകുപ്പിന്റെ ശിപാര്ശ. മതാചാരങ്ങളെ ബില്ലിലെ വ്യവസ്ഥകള് ബാധിക്കാതിരിക്കാന് ജാഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രിയും നിര്ദേശിച്ചിരുന്നു.
Latest Malayalam News : English Summary
The Kerala government abandons the Draft bill addressing superstitions and religious malpractices.